രാത്രിയുടെ പകലിലെക്കുള്ള ഒഴുക്ക് എപ്പോളോ നിലച്ചു.
സമയം ദീര്ഹമായി കടന്നു പോയതല്ലാതെ വെളിച്ചത്തിന്റെ
ഒരു തരി പോലും മണ്ണിലേക്ക് വീണില്ല.
ഇരുട്ടിന്റെ സ്വപ്‌നങ്ങൾ, അതിനെക്കാൾ കറുത്തതായിരുന്നു.
എപ്പോളോ മാനത്തു വന്നുദിച്ചുമറഞ്ഞ ചന്ദ്രക്കലയുടെ
ഓർമകളിൽ തപ്പിത്തടഞ്ഞു, പിന്നെ ഇടയ്ക്കിടെ മറക്കാനും,
പിന്നെയും ഒര്ക്കാനും ശ്രമിച്ച്,
ഒറ്റയായി പോയൊരു ജീവിത നൗകയും തുഴഞ്ഞു,
പിന്നെയും പിന്നെയും ദൂരേക്ക്.
സൂര്യനുദിക്കുന്ന, സൂര്യ സംഗീതം കേൾക്കുന്ന,
പകലുകളെ തേടി , പിന്നെയും പിന്നെയും..
സമയം ദീര്ഹമായി കടന്നു പോയതല്ലാതെ വെളിച്ചത്തിന്റെ
ഒരു തരി പോലും മണ്ണിലേക്ക് വീണില്ല.
ഇരുട്ടിന്റെ സ്വപ്‌നങ്ങൾ, അതിനെക്കാൾ കറുത്തതായിരുന്നു.
എപ്പോളോ മാനത്തു വന്നുദിച്ചുമറഞ്ഞ ചന്ദ്രക്കലയുടെ
ഓർമകളിൽ തപ്പിത്തടഞ്ഞു, പിന്നെ ഇടയ്ക്കിടെ മറക്കാനും,
പിന്നെയും ഒര്ക്കാനും ശ്രമിച്ച്,
ഒറ്റയായി പോയൊരു ജീവിത നൗകയും തുഴഞ്ഞു,
പിന്നെയും പിന്നെയും ദൂരേക്ക്.
സൂര്യനുദിക്കുന്ന, സൂര്യ സംഗീതം കേൾക്കുന്ന,
പകലുകളെ തേടി , പിന്നെയും പിന്നെയും..
0 അഭിപ്രായ(ങ്ങള്‍):
Post a Comment